പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: സിബിഐ കുറ്റപത്രം സമർപ്പിച്ചു

വജ്ര വ്യവസായി നീരവ് മോദി പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വജ്ര വ്യവസായി നീരവ് മോദി പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. നീരവ് മോദിയുടെ ബന്ധു മെഹുൽ ചോക്സി, പഞ്ചാബ് നാഷണൽ ബാങ്ക് മുൻ എം.ഡി ഉഷ അനന്തസുബ്രഹ്മണ്യം എന്നിവർ കേസിൽ പ്രതിയാണ്.

 

നിലവിൽ അലഹാബാദ് ബാങ്കിന്റെ എം.ഡിയാണ് ഉഷ. ഉഷയെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവരെ കൂടാതെ ബാങ്കിെൻറ എക്സിക്യൂട്ടീവ് ഡയറക്ടറായ കെ.വി ബ്രഹ്മജി റാവു, സഞ്ജീവ് സഹറൻ, നേഹാൽ അഹമ്മദ് എന്നിവരും കേസിൽ പ്രതികളാണ്.

 
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: സിബിഐ കുറ്റപത്രം സമർപ്പിച്ചു

റിസർവ് ബാങ്കിന്റെ ചട്ടങ്ങൾ പാലിക്കാത്തതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരെ പ്രത്യേകം കുറ്റപത്രം ഇയാഴ്ചയോടെ സിബിഐ സമർപ്പിക്കുമെന്നാണ് വിവരം.

പിഎൻബിയുടെ മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ ഗോകുൽനാഥ് ഷെട്ടി, ഏകജാലകം ഒാപ്പറേറ്റർ മനോജ് കാരാട്ട്, മോദിയുടെ കമ്പനി പ്രതിനിധി ഹേമന്ത് ഭട്ട്, പിഎൻബി ഫോറെക്സ് ജനറൽ മാനേജർ ബെച്ചു തിവാരി, യശ്വന്ത് ജോഷി, പ്രാഫുൽ സ്വന്ത് തുടങ്ങിയവരുടെ പേരുകളെല്ലാം കുറ്റപ്പത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരെ കൂടാതെ നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും കമ്പനിയിലെ ചില ജീവനക്കാരും കേസിൽ പ്രതിയാകും

malayalam.goodreturns.in

English summary

CBI set to charge PNB ex-MD in Nirav Modi scam today

The Central Bureau of Investigation (CBI) will submit a chargesheet against Allahabad Bank CEO & MD Usha Ananthasubramanian and several others on Monday in the over Rs 13,000 crore PNB scam allegedly perpetrated by businessman Nirav Modi. Ananthasubramanian was the MD and CEO of PNB in 2016.
Story first published: Monday, May 14, 2018, 15:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X