മുംബൈ: സഹാറ മ്യൂച്ചല്‍ഫണ്ടിന് അനുവദിച്ച ലൈസന്‍സ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) ക്യാന്‍സല്‍ ചെയ്തു. നിലവിലുള്ള ബിസിനസ് പുതിയ ഫണ്ട് ഹൗസിലേക്ക് കൈമാറാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയും സഹാറ ഗ്രൂപ്പും തമ്മില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിയമയുദ്ധം നടന്നു വരികയാണ്. സഹാറ ഗ്രൂപ്പിന്റെ ഭാഗമായ രണ്ടു കമ്പനികള്‍ നിന്നും അനധികൃതമായി പണം സ്വീകരിച്ചുവെന്നാണ് സെബി ആരോപിക്കുന്നത്. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ആയിരകണക്കിന് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സെബി നിയമനടപടികള്‍ ആരംഭിച്ചത്.

ഏകദേശം 24000കോടി രൂപയാണ് സഹാറ കമ്പനികള്‍ നിക്ഷേപകര്‍ക്ക് മടക്കി നല്‍കേണ്ടത്. ഇതേ കേസില്‍ സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു. സഹാറ റിയല്‍ എസ്റ്റേറ്റ് കോര്പ്പറേഷന്, സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് എന്നിവക്കെതിരേയാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications