ഈ വര്‍ഷം ഇന്ത്യയിലെത്തിയ പണം എത്രയാണെന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വര്‍ഷം വിദേശത്ത് നിന്ന് ഏറ്റവും കൂടുതല്‍ പണം സ്വീകരിച്ച രാജ്യം ഇന്ത്യയെന്ന് വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട്. 72 ബില്ല്യണ്‍ യുഎസ് ഡോളറാണ് (ഏകദേശം 4,75,200 കോടി രൂപ)ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത്.ഏറ്റവും കൂടുതല്‍ പണമെത്തിയ രണ്ടാമത്തെ രാജ്യം ചൈനയാണ്. 64 ബില്ല്യണ്‍ യുഎസ് ഡോളറാണ് കഴിഞ്ഞവര്‍ഷം ചൈനക്ക് ലഭിച്ചത്. ഫിലിപ്പിന്‍സാണ് മൂന്നാം സ്ഥാനത്ത് ( 30 ബില്ല്യണ്‍ യുഎസ് ഡോളര്‍). 

 

എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. വികസ്വര രാജ്യങ്ങളിലേക്കാണ് കൂടുതല്‍ പേരും ചേക്കേറുന്നതെന്ന പ്രത്യേകതയുമുണ്ട്. വിദേശത്ത് തൊഴില്‍തേടിപ്പോയവര്‍ സ്വന്തം രാജ്യങ്ങളിലെ കുടുംബങ്ങള്‍ക്ക് ഈ വര്‍ഷം അയച്ചത് 60,100 കോടി ഡോളറാണെന്ന് ലോക ബാങ്ക് ഗ്രൂപ്പിന്റെ ഗ്ലോബല്‍ നോളജ് പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ മൈഗ്രേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 
ഈ വര്‍ഷം ഇന്ത്യയിലെത്തിയ പണം എത്രയാണെന്നോ?

2015ല്‍ അയച്ചത് 601 ബില്ല്യണ്‍ ഡോളറില്‍ 441 ബില്ല്യണും സ്വീകരിച്ചത് വികസ്വര രാജ്യങ്ങളാണ്. ലോകത്തിന്റെ പലഭാഗത്തായി 2500 ലക്ഷം ആളുകളാണ് കുടിയേറിപ്പാര്‍ക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ തുക പുറത്തേക്ക് പോയത് അമേരിക്കയില്‍നിന്നാണ്. രണ്ടും മൂന്നും സ്ഥാനത്ത് സൗദി അറേബ്യയും റഷ്യയുമാണ്.

English summary

India Largest Remittances Receiving Country in 2015: World Bank

India became the largest remittances receiving country at $72 billion this year followed by China at $64 billion, the World Bank said on Friday.
English summary

India Largest Remittances Receiving Country in 2015: World Bank

India became the largest remittances receiving country at $72 billion this year followed by China at $64 billion, the World Bank said on Friday.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X