ന്യൂഡല്‍ഹി: രണ്ടാഴ്ചയായി രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇനി വില കുറയാന്‍ ആഗസ്റ്റ് അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്ന് വിപണി വിദഗ്ധര്‍.
വരള്‍ച്ചയും പിന്നീട് മഴ കാരണം വന്ന കൃഷിനാശവുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ചില്ലറ വിപണിയില്‍ കിലോയ്ക്ക് 80-100 രൂപയാണ് തക്കാളിയുടെ ശരാശരി വില. നഗരങ്ങളിലും തക്കാളിക്ക് ഇരട്ടി വില തന്നെ.

ഓഫ് സീസണായതിനാല്‍ ജൂണ്‍-സെപ്തംബര്‍ മാസങ്ങളില്‍ എല്ലാ വര്‍ഷവും തക്കാളി വില കൂടാറുണ്ട്. എന്നാല്‍ ഇത്തവണ വ്യാപകമായി ഉണ്ടായ കൃഷിനാശം കൂടിയായതോടെ തക്കാളിവില കുതിച്ചുയര്‍ന്നു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ വില ശരാശരി കിലോയ്ക്ക് 80 മുതല്‍ 100 വരെയായി.
ആഗസ്ത് അവസാനമാകുമ്പോള്‍ മാത്രമേ തക്കാളിയുടെ വിളവെടുപ്പ് തുടങ്ങൂ എന്നതിനാല്‍ രണ്ട് മാസത്തേക്ക് വില കുറയാനുള്ള സാധ്യതയില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥന് പറയുന്നു. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തക്കാളി ഉത്പാദിപ്പിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications