ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
ന്യൂഡല്‍ഹി: രാജ്യത്തിനുള്ളിലെ വിമാനയാത്രകള്‍ക്ക് ഇനി ചിലവ് കൂടും. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
ചെറിയ പട്ടണങ്ങളെ വിമാന സര്‍വ്വീസ് വഴി ബന്ധിപ്പിക്കാനുള്ള പദ്ധതിക്ക് പണം കണ്ടെത്താനാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടി. ഒരു ടിക്കറ്റിന് 100 രൂപ വരെ യാത്രക്കാര്‍ക്ക് അധികം നല്‍കേണ്ടി വരും. വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഈ തുക വിനിയോഗിക്കും.

മൂന്ന് കാറ്റഗറിയിലായാണ് പുതിയ നികുതി ഈടാക്കുക. 1000 കിലോമീറ്റര്‍ വരെയുളള റൂട്ടുകളില്‍ 7500 രൂപയും, 1500 കിലോ മീറ്ററിന് 8000 രൂപയും അതിനു മുകളില്‍ 8500 രൂപയും വിമാന കമ്പനികള്‍ അധിക നികുതി നല്‍കേണ്ടി വരും.
ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നികുതി ഈടാക്കി തുടങ്ങുമെന്ന് എവിയേഷന്‍ സെക്രട്ടറി അറിയിച്ചു.അതേസമയം ലെവി ഏര്‍പ്പെടുത്താനുള്ള കന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്തു വന്നതോടു കൂടി എയര്‍ലൈന്‍ ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
