കുപ്പിവെള്ളത്തിന് എംആർപിയേക്കാൾ വില ഈടാക്കുന്നത് തടവ് ശിക്ഷ ഉൾപ്പെടെ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്ര സർക്കാർ
കുപ്പിവെള്ളത്തിന് എംആർപിയേക്കാൾ വില ഈടാക്കുന്നത് തടവ് ശിക്ഷ ഉൾപ്പെടെ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്ര സർക്കാർ. എംആർപിയേക്കാൾ വില കൂട്ടി വിറ്റാൽ പിഴയും സ്ഥാപനത്തിന്റെ ഉടമകൾക്ക് തടവ് ശിക്ഷയും നൽകാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ഇത്തരത്തിൽ കൂടുതൽ തുക ഈടാക്കുന്നത് നികുതി വെട്ടിപ്പാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മൾട്ടിപ്ലക്സ് തീയേറ്ററുകൾ എന്നിവിടങ്ങളിൽ മിനറൽ വാട്ടറിന് കൂടുതൽ തുക ഈടാക്കാറുണ്ട്.

എംആർപിയേക്കാൾ അധികം ഈടാക്കിയാൽ സേവന നികുതി, വിൽപ്പന നികുതി എന്നിവയിൽ സർക്കാരിന് നഷ്ട്ടമുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി. നിയമം ലംഘിച്ചാൽ 25000 രൂപയാകും ആദ്യം പിഴ ഈടാക്കുക.
വീണ്ടും കുറ്റം ആവർത്തിച്ചാൽ 50000 രൂപയാകും പിഴ. മൂന്നാം തവണയും കുറ്റം ആവർത്തിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയോ ഒരു വർഷം വരെ തടവ് ശിക്ഷയോ ലഭിക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications