മുംബൈ: സ്വര്‍ണാഭരണങ്ങള്‍ക്ക് പരിശുദ്ധിയുടെ മുദ്ര പതിപ്പിക്കുന്ന സംവിധാനമാണ് ഹാള്‍മാര്‍ക്കിംഗ്. കൊവിഡിനെ തുടര്‍ന്ന് ഹാള്‍മാര്‍ക്ക് സംവിധാനം നടപ്പാക്കേണ്ടട തീയതി തീട്ടി. രണ്ടാഴ്ചത്തേക്ക് കൂടിയാണ് ഇപ്പോള്‍ സമയം അനുവദിച്ചിരിക്കുന്നത്. ഉപഭോക്തൃ വകുപ്പ് മന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

ജൂണ്‍ 1ല്‍ നിന്നും ജൂണ്‍ 15 ലേക്കാണ് ഇപ്പോള്‍ തീയതി നീട്ടിയിരിക്കുന്നത്. ഈ തീയതി പ്രകാരം ജൂണ്‍ 15 മുതല്‍ ഹാള്‍മാര്‍ക്ക് ചെയ്ത 14,18,22 കാരറ്റ് സ്വര്‍ണങ്ങളാണ് വില്ക്കാന് സാധിക്കുക. സ്വര്‍ണ വ്യാപാരത്തില്‍ ധാരളം വ്യാജന്മാരുണ്ട്. ഇവയെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധിതമാക്കുന്നത്. ഹാള്‍മാര്‍ക്കിംഗ് നിര്ഡബന്ധമാക്കുന്നതോടെ വില്‍ക്കുന്ന രണ്ട് ഗ്രാമിന് മുകളിലുള്ളതിനൊക്കെ ബിഐഎസ് മുദ്ര പതിപ്പിക്കേണ്ടി വരും.
അതേസമയം, ബിഐഎസ് ലൈസന്‍സ് എടുക്കാതെ വ്യാപാരം ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ഇന്ത്യയിലെ 5 ലക്ഷത്തോളം സ്വര്‍ണക്കടകള്‍ പൂട്ടേണ്ടിവരും. അതുകൊണ്ട് ഈ തീരുമാനം പിന്‍വലിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിലവില്‍ 34,647 പേര്‍ക്ക് മാത്രമാണ് ബിഐഎസ് ഹാള്‍മാര്‍ക്ക് ലൈസന്‍സ് ഉള്ളൂ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications