മുംബൈ:രണ്ട് മാസംകൊണ്ട് റീട്ടെയില്‍ നിക്ഷേപ സമാഹരണം പൂര്‍ത്തിയാക്കി റിലയന്‍സ്. 47265കോടി സമാഹരിച്ചതോടെ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ഇനി നിക്ഷേപം സമാഹരിക്കുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വിവിധ നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നായി 47,265 കോടി രൂപയാണ് സമാഹരിക്കാന്‍ കഴിഞ്ഞത്. അവര്‍ക്കെല്ലാമായി 10.9 ശതമാനം ഓഹരികളാണ് നല്‍കുക. മോര്ഗന് സ്റ്റാന്‍ലിയായിരുന്നു റിലയന്‍സ് റീട്ടെയ്ലിന്റെ സാമ്പത്തിക ഉപദേഷ്ടാവ്.

അതിനിടെ അര്‍ബന്‍ ലാഡറിന്റെ 96 ശതമാനം ഓഹരികള്‍ 182.12കോടി രൂപക്ക് റിലയന്‍സ് സ്വന്തമാക്കി. അവശേഷിക്കുന്ന ഓഹരികള്‍ 75 കോടി രീപ മുടക്കി വാങ്ങാനും കമ്പനി ആലോചിക്കുന്നുണ്ട്. 2023 ഡിസംബറോടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
മാര്‍ച്ചില്‍ അവസാനിപ്പിച്ച പാദത്തില്‍ 1.63 ലക്ഷം കോടിയുടെ വിറ്റുവരവാണ് അനുബന്ധ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ലഭിച്ചത്. 5448 കോടി രൂപയാണ് അറ്റാദായം
ധന സമാഹരണം പൂര്‍ത്തിയാക്കിയതായി റിലയന്‍സ് പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയില്‍ ഇടിവുണ്ടായി. 1914 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് വ്യാപാരം നടന്നത്. അടുത്തയിടെ ഓഹരി വില 2369 രൂപ നിലവാരം വരെ കുതിച്ചിരുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications