പൊതുമേഖലാ സ്ഥാപനമായ എംടിഎൻഎല്ലിലെ സ്വയം വിരമിക്കൽ പദ്ധതിയിൽ (വിആർഎസ്) ഇതുവരെ അപേക്ഷിച്ചത് 14,000 ജീവനക്കാർ. ഇനിയും 600 ഓളം ജീവനക്കാർ സ്വയം വിരമിക്കാൻ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നതായി എംടിഎൻഎൽ ചെയർമാനും എംഡിയുമായ സുനിൽ കുമാർ വ്യക്തമാക്കി. കണക്കുകൾ പ്രകാരം 13,988 പേരാണ് നിലവിൽ വിആർഎസിന് അപേക്ഷിച്ചിരിക്കുന്നത്.
അകെ 18,200 കമ്പനിക്കുളളതും. നിലവിൽ 16,372 ജീവനക്കാർക്ക് വിആർഎസിന് അർഹതയുണ്ട്. സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചതിനുശേഷം 1,500 ജീവനക്കാർ എംടിഎൻഎല്ലിൽ നിന്നും വിരമിച്ചെന്നാണ് കണക്ക്. ഗുജറാത്ത് മോഡലിനെ അടിസ്ഥാനമാക്കിയാണ് എംടിഎൻഎല്ലിന്റെ വിആർഎസ് പദ്ധതി. 50 വയസിന് മുകളിലുള്ളവർക്ക് മാത്രമേ സ്വയം വിരമിക്കൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.

ഒപ്പം 50 വയസിന് മുകളിൽ പ്രായമുള്ള കമ്പനിയിലെ എല്ലാ ജീവനക്കാർക്കും വിആർഎസ് പദ്ധതിക്ക് അർഹതയുണ്ടുതാനും. നഷ്ടത്തിലായിരിക്കുന്ന രണ്ട് സ്ഥാപനങ്ങളെ തമ്മിൽ ലയിപ്പിക്കുക, ധനമ്പാദനം നടത്തുക, വിആർഎസ് നൽകുക എന്നിവ ഉൾപ്പെടുന്ന 6900 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജാണ് എംടിഎല്ലിനും ബിഎസ്എൻഎല്ലിനുമായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications