ന്യൂഡല്‍ഹി: പ്രധാമന്ത്രി അന്നദതാ ആയ് സംരക്ഷണ്‍ അഭിയാന്‍ നടപ്പാക്കാന്‍ 3.84 ലക്ഷം കോടി രൂപയുടെ വാര്‍ഷിക ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കേണ്ടി വരുമെന്ന് പഠനം.ദില്ലി ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് നടത്തിയ പഠനത്‌നിലാണ് ഈ കണക്കുകള്‍ ലഭ്യമായത്. കേന്ദ്ര കൃഷി മന്ത്രാലയമാണ് പഠനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തിനെ നിയോഗിച്ചത്
എച്ച്ഡിഎഫ്സി ബാങ്കിന് റിസർവ് ബാങ്ക് ഒരു കോടി രൂപ പിഴ ചുമത്തി
2018 സെപ്തംബറില്‍ മോഡി ഗവണ്‍മെന്റ് ഈ പദ്ധതി നടപ്പാക്കി, കര്‍ഷകര്‍ക്ക് ഉല്പാദന ചെലവ് 50 ശതമാനം സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിക്കുകയോ വിലക്കയറ്റത്തിന്റെ പിന്തുണ വഴി ലഭ്യമാക്കുകയോ ചെയ്തു, കൂടാതെ സ്വകാര്യകമ്പനികള്‍ വിളകള്‍ വാങ്ങുകയും ചെയ്തു.2019-20 ലെ ഭക്ഷ്യ സബ്‌സിഡി ബജറ്റ് 2019 ഫെബ്രുവരി 1 ന് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 1.84 ലക്ഷം കോടി രൂപയായി കണക്കാക്കി
ആഷാ പദ്ധതിക്ക് ശേഷമുള്ള ഖാരിഫ് 2018 ല്‍ നാഫെഡ് (നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) പയറുവര്‍ഗ്ഗങ്ങളും എണ്ണക്കുരുക്കളും സംഭരിക്കുന്നത് മൊത്തം ഉല്‍പാദനത്തിന്റെ 6 ശതമാനമാണ്, ഖാരിഫ് 2017 ല്‍ സംഭരിച്ചതിനെക്കാള്‍ 8.5 ശതമാനം കുറവാണ്.കൃഷിക്കാര്‍ക്ക് ഉറപ്പുള്ള വില നല്‍കുമെന്നും ഒരു വലിയ വിളവെടുപ്പ് സമയത്ത് ദുരിതപൂര്‍ണമായ വില്‍പ്പന നടത്തുന്നതില്‍ നിന്ന് അവരെ രക്ഷിക്കുമെന്നമാണ് പ്രധാമന്ത്രി അന്നദതാ ആയ് സംരക്ഷണ്‍ അഭിയാന്‍ വാഗ്ദാനം ചെയ്യുന്നത്