തിരുവനന്തപുരം: ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുക്കാര്‍ക്കെതുരെ നടിപടിയെടുക്കാനൊരുങ്ങി ഗൂഗിള്‍. നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കുന്ന രേഖ സമര്‍പ്പിക്കാത്ത ആപ്പുകളെയെല്ലാം നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ അറിയിച്ചു.

തട്ടിപ്പാണെന്ന് കണ്ടെത്തിയ ചില ആപ്പുകള്‍ നീക്കം ചെയ്തെന്നും ഗൂഗിള്‍ പുറത്തുവിട്ട ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു. തട്ടിപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ നടപടി. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ വായ്പ നല്കുന്ന എല്ലാതരം ആപ്പ് ഉടമകള്‍ക്കും ബുധനാഴ്ചയാണ് ഗൂഗിള്‍ മെയില്‍ അയച്ചത്. ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങളായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി ആവശ്യമാണ്. ഈ രേഖ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനാണ് ഗൂഗിള്‍ നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം, ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ വായ്പ രംഗത്ത് എത്തിയതോടെയാണ് ഈ മേഖലയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് സൈബര്‍ സുരക്ഷ വിദഗ്ദര്‍ പറയുന്നു. അംഗീകൃത ബാങ്കുകള്‍ കൊവിഡ് കാലത്ത് വായപ നല്‍കുന്നത് കുറച്ചിരുന്നു. ഇത് മുതലെടുത്താണ് ഓണ്‍ലൈന്‍ വായ്പകള്‍ രംഗപ്രവേശനം ചെയ്തത്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications