സിയാൽ ഐപിഒ തത്ക്കാലമില്ലെന്ന് മുഖ്യമന്ത്രി

സിയാൽ ഓഹരി വിൽപന തത്ക്കാലം ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) ഓഹരി വിൽപന ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഐപിഒ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. സിയാൽ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഓഹരിയുടമകൾക്ക് 2016-17 സാമ്പത്തികവർഷം 25% ലാഭവിഹിതം നൽകും. ഈ സാമ്പത്തിക വർഷത്തിൽ സിയാലിന്റെ ലാഭം 179.45 കോടി രൂപയാണ്. എസ്ബിഐ ലൈഫ് ഇൻഷുറൻസ് ഐപിഒയ്ക്ക് 20ന് തുടക്കം

സിയാൽ ഐപിഒ തത്ക്കാലമില്ലെന്ന് മുഖ്യമന്ത്രി

മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 15.06 ശതമാനവും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 25.99 ശതമാനവുമാണ് മുൻവർഷത്തെ അപേക്ഷിച്ച് സിയാലിന്റെ വളർച്ച. ഈ വർഷം കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണം 89.4 ലക്ഷമാണ്

സിയാലും ഉപകമ്പനിയായ കൊച്ചിൻ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവീസ് ലിമിറ്റഡും ചേർന്ന് 669.09 കോടി രൂപ മൊത്തവരുമാനം നേടി. വിമാനത്താവളത്തിന്റെ തെക്കുഭാഗത്തു കൂടിയുള്ള കനാലിന്റെ മുകളിൽ 5.9 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിന്റെ നിർമാണം വൈകാതെ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐപിഒ വഴി നേട്ടംകൊയ്ത് കമ്പനികള്‍

malayalam.goodreturns.in

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X