മുംബൈ: 2020-21 സാമ്പത്തിക വര്‍ഷത്തെ ഒന്‍പതാം ഘട്ട സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന ഡിസംബര്‍ 28 ന് ആരംഭിച്ച് 2021 ജനുവരി ഒന്നിന് അവസാനിക്കും. 5000 രൂപയാണ് ഇഷ്യൂ വില. ഓണ്‍ലൈനായി അപേക്ഷിച്ച് ഡിജിറ്റല്‍ രീതിയില്‍ പണമടക്കുന്നവര്‍ക്ക് 50 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും.
999 പരിശുദ്ധിയുള്ള സ്വര്‍ണമാണ് കുറഞ്ഞ നിക്ഷേപം. മെച്യൂരിറ്റി കാലാവധി എട്ട് വര്‍ഷമാണെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം ബോണ്ടിലെ നിക്ഷേപം പിന്‍വലിക്കാം. 2.5 ശതമാനം പലിശയാണ് റിസര്‍വ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ലിക്വിഡിറ്റിക്ക് വിധേയമായി ഒരു തിയതിയില്‍ ഇഷ്യു ചെയ്ത് രണ്ടാഴ്ച്ചക്കുള്ളില്‍ ബോണ്ടുകള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി വിറ്റഴിക്കാവുന്നതാണ്.

സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വര്‍ണം വാങ്ങാന്‍ പ്രേരിപ്പിക്കുന്നതിനായി 2015ലാണ് പരമാധികാര സ്വര്‍ണ ബോണ്ട് പദ്ധതി ആരംഭിച്ചത്. നാല് കിലോഗ്രാം സ്വര്‍ണം വരെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വാങ്ങാം. ട്രസ്റ്റുകള്‍ക്ക് പരമാവധി 20 കിലോഗ്രാം വരം സ്വര്‍ണം വാങ്ങാം.
അതിനിടെ അടുത്ത വര്‍ഷവും സ്വര്‍ണവില ഉയരാന്‍
സാധ്യത കൂടുതലാണ് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 10 ഗ്രാം സ്വര്‍ണത്തിന് 63000 രൂപവരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അനുമാനം. കൊവിഡ് കാലത്ത് വലിയ രീതിയിലാമ് രാജ്യത്ത് സ്വര്‍ണവില ഉയര്‍ന്നത്
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications