വൂണിക്കന്റെ ജീവനക്കാർക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ല
ഫാഷൻ റീട്ടെയ്ലർ വൂണിക്കന്റെ ജീവനക്കാർക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ല. കമ്പനിയുടെ ചെലവ് കുറയ്ക്കലിന്റെ ഭാഗമായാണ് ജീവനക്കാരുടെ ശമ്പളം പിടിച്ചു വച്ചിരിക്കുന്നത്.
സ്നാപ്ഡീൽ കഴിഞ്ഞ വർഷം നേരിട്ട അതേ പ്രശ്നമാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വൂണിക്കും നേരിട്ടു കൊണ്ടിരിക്കുന്നത്. വർഷം ആദ്യം കാണുന്ന സമാന പ്രശ്നങ്ങളെ, ബെംഗലൂരു ആസ്ഥാനമായ കമ്പനിയുമായി നേരിടുകയാണ്.

നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചു വിടുന്നതിനാവശ്യമായ ഫണ്ട് ശേഖരിക്കാനും ഓൺലൈൻ വ്യാപാരികളായ വൂണിക്കിന് സാധിക്കുന്നില്ല. ഉയർന്ന ശമ്പളം നൽകുന്ന എക്സിക്യൂട്ടീവുകളെ ഒഴിവാക്കി ടീമുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
കമ്പനിയിൽ പ്രവർത്തിക്കുന്ന 350 പേരിൽ പ്രൊഡക്ട് ഡെവലപ്മെന്റ്, കസ്റ്റമർ സപ്പോർട്ട് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് ജോലി ഭീഷണി നേരിടുന്നത്. ഓപ്പറേഷൻ ടീമിനെ ഇത് ബാധിക്കുന്നില്ല. കമ്പനി കഴിഞ്ഞ വർഷം വളരെയധികം പേരെ റിക്രൂട്ട് ചെയ്തിരുന്നു. കൂടാതെ മാർക്കറ്റിംഗിനും പരസ്യത്തിനും വൻ തുകകൾ ചെലവഴിച്ചതും കമ്പനിയ്ക്ക് ബാധ്യതയായി.
malayalam.goodreturns.in
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications