കേന്ദ്രസർക്കാരിന്റെ ആർ .ഇ.ജി.പി, പി.എം.ആർ .വൈ.എന്നീ പദ്ധതികൾ കൂടിച്ചേർന്നാണ് പി.എം.ഇ.ജി.പി. എന്ന പദ്ധതി നിലവിൽ വന്നത്. കെ.വി.ഐ.സി, കെ.വി.ഐ.ബി. എന്നീ ഏജൻസികൾ ഗ്രാമ ജില്ലാ വ്യവസായകേന്ദ്രങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും പട്ടണ പ്രദേശങ്ങളിലും പദ്ധതി നടപ്പിലാക്കുന്നു. ആകെ പദ്ധതി വിഹിതം 30:30:40 എന്ന അനുപാതത്തിലാണ്. കെ.വി.ഐ.സി/ കെ.വി.ഐ.ബി/ഡി.ഐ.സി.എന്നീ ഏജൻസികൾ ഉപയോഗിക്കുന്നത്.

പ്രധാന സവിശേഷതകൾ
പുതിയ യൂണിറ്റുകൾ തുടങ്ങുന്നതിനു മാത്രമാണ് സഹായം നല്കുന്നത്.
നിരപ്പായ പ്രദേശങ്ങളിൽ സ്ഥിരമൂലധനത്തിന് 1 ലക്ഷം രൂപയ്ക്ക് ഏറ്റവും കുറഞ്ഞത് ഒന്ന് എന്ന നിരക്കിലും, മലയോര പ്രദേശങ്ങളിൽ 1.5 ലക്ഷം രൂപയ്ക്ക് ഒന്ന് എന്ന നിരക്കിലും ജോലി ലഭ്യത ഉറപ്പായിരിക്കണം.
സബ്സിഡി നിരക്ക് ആകെ പദ്ധതി വിഹിതത്തിന്റെ 15%-35% വരെയാണ്.
പ്രത്യേക വിഭാഗങ്ങളിൽപെട്ടവർക്ക് (എസ്.സി/ എസ്.റ്റി)/ഒ.ബി.സി, ന്യൂനപക്ഷം,വനിത, വികലാംഗർ,വിമുക്തഭടൻ ) 5%-വും ജനറൽ വിഭാഗത്തില്പെട്ടവർക്കു 10%-വുമാണ് മാർജിനായി കണ്ടെത്തേണ്ടത്.
ഉത്പാദന വിഭാഗത്തിൽ 25 ലക്ഷവും സേവന വിഭാഗത്തിൽ 10 ലക്ഷം രൂപയുമാണ് പരമാവധി സമർപ്പിക്കാവുന്ന പദ്ധതി തുക.
2015-16 സാമ്പത്തിക വർഷം 734 യൂണിറ്റുകൾക്കായി 1081.61 ലക്ഷം രൂപ മാർജിൻ മണി ഗ്രാന്റും 3902 പേര്ക്ക് ജോലിയും നല്കിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications