ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 2015-16 വര്‍ഷം 8.7 ശതമാനം പലിശ നല്കാന് ധനകാര്യ മന്ത്രാലയം തീരുമാനിച്ചു. ഫിബ്രവരി 16-നു ചേര്‍ന്ന പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റിമാരുടെ യോഗം 8.8 ശതമാനം പലിശയാണ് ശുപാര്‍ശചെയ്തത്. എന്നാല്‍, ധനമന്ത്രാലയം അതില്‍ നേരിയ കുറവുവരുത്തി. തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ലോക്സഭയെ അറിയിച്ചു.

2013-14ലും 2014-15ലും 8.75 ശതമാനമായിരുന്നു പലിശ. അതിനുമുമ്പ് എട്ടരശതമാനവും. 2015-16ല്‍ ഒമ്പതുശതമാനം പലിശനല്കണമെന്നായിരുന്നു തൊഴിലാളിസംഘടനകള്‍ സി.ബി.ടി യോഗത്തില്‍ ആവശ്യപ്പെട്ടത്. നിക്ഷേപത്തിന്റെയും ലാഭത്തിന്റെയും അടിസ്ഥാനത്തില്‍ 8.95 ശതമാനം പലിശനല്‍കാന്‍ സാധിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
പത്തുപേര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളെ പി.എഫ്. നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതായി ബന്ദാരു ദത്താത്രേയ പറഞ്ഞു. ഇതിനായി 1952-ലെ പി.എഫ്. നിയമം ഭേദഗതിചെയ്യും. ചുരുങ്ങിയത് 20 തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ പി.എഫ്. നിയമം ബാധകമായിട്ടുള്ളത്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications