ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 2015-16 വര്‍ഷം 8.7 ശതമാനം പലിശ നല്കാന് ധനകാര്യ മന്ത്രാലയം തീരുമാനിച്ചു. ഫിബ്രവരി 16-നു ചേര്‍ന്ന പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റിമാരുടെ യോഗം 8.8 ശതമാനം പലിശയാണ് ശുപാര്‍ശചെയ്തത്. എന്നാല്‍, ധനമന്ത്രാലയം അതില്‍ നേരിയ കുറവുവരുത്തി. തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ലോക്സഭയെ അറിയിച്ചു.

2013-14ലും 2014-15ലും 8.75 ശതമാനമായിരുന്നു പലിശ. അതിനുമുമ്പ് എട്ടരശതമാനവും. 2015-16ല്‍ ഒമ്പതുശതമാനം പലിശനല്കണമെന്നായിരുന്നു തൊഴിലാളിസംഘടനകള്‍ സി.ബി.ടി യോഗത്തില്‍ ആവശ്യപ്പെട്ടത്. നിക്ഷേപത്തിന്റെയും ലാഭത്തിന്റെയും അടിസ്ഥാനത്തില്‍ 8.95 ശതമാനം പലിശനല്‍കാന്‍ സാധിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
പത്തുപേര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളെ പി.എഫ്. നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതായി ബന്ദാരു ദത്താത്രേയ പറഞ്ഞു. ഇതിനായി 1952-ലെ പി.എഫ്. നിയമം ഭേദഗതിചെയ്യും. ചുരുങ്ങിയത് 20 തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ പി.എഫ്. നിയമം ബാധകമായിട്ടുള്ളത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications