ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കമ്പനിയായ സ്കൂട്ട്. കാമസ്കൂട്ര എന്ന് പേരിലാണ് പുതിയ ഫ്ളൈറ്റിന് നല്‍കിയിരിക്കുന്നത്. 21 പ്രീമിയം ഇക്കോണമി ഉള്‍പ്പെടെ 335 സീറ്റുകളാണ് കാമസ്കൂട്രയിലുള്ളത്.
ഇന്ത്യയിലേക്കുള്ള സര്‍വീസുകളിലൂടെ കൂടുതല്‍ ലാഭം നേടാന്‍ കഴിഞ്ഞതാണ് ഇന്ത്യയിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയത്.

ഇന്ത്യയുമായി ബന്ധപ്പെട്ട പേരു വേണമെന്ന നിര്‍ദേശത്തിനനുസരിച്ചാണ് കാമസ്കൂട്ര എന്ന് പേരിട്ടത്. വാത്സ്യായന്റെ കാമസൂത്രയില്‍ നിന്നാണ് കാമസ്കൂട്രയ്ക്ക് പ്രചോദനം ലഭിച്ചിരിക്കുന്നത്. അഭിപ്രായ സര്‍വെയിലൂടെയാണ് പേര് തെരഞ്ഞെടുക്കപ്പെട്ടത്.
ജയ്പൂരിനെയും സിംഗപ്പൂരിനെയും ബന്ധിപ്പിക്കുന്നതാണ് കാമസ്കൂട്ര ഒക്ടോബര്‍ രണ്ടിന് ആദ്യ സര്‍വീസ് ആരംഭിക്കും. മെയില്‍ ചെന്നൈയില്‍ നിന്നും അമൃത്സറില് നിന്നും സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. എല്ലാ ആഴ്ചയും ജയ്പൂരില്‍ നിന്ന് സിംഗപ്പൂരിലേക്ക് മൂന്ന് മൂന്നു ഫ്ൈളറ്റുകളുണ്ടാകും. ഇത് പിന്നീട് നാലായി ഉയര്‍ത്താനും കമ്പനിക്ക് പദ്ധതിയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
