കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതി പ്രതിസന്ധിയിൽ

സാധാരണക്കാർക്കും വിമാന യാത്ര ഒരുക്കുന്ന കേന്ദ്രസർക്കാരിന്‍റെ ഉഡാൻ പദ്ധതി പ്രതിസന്ധിയിൽ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണക്കാർക്കും വിമാന യാത്ര ഒരുക്കുന്ന കേന്ദ്രസർക്കാരിന്‍റെ ഉഡാൻ പദ്ധതി പ്രതിസന്ധിയിൽ. വിമാന കമ്പനികൾ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തുമ്പോൾ നഷ്ടം വഹിക്കുന്നത് സർക്കാരാണ്. വയബിലിറ്റി ഗ്യാപ് ഫണ്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാൽ വിമാനക്കമ്പനികൾക്ക് നല്കാനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിലേക്കുള്ള (വിജിഎഫ്) തുക കണ്ടെത്താനാവാത്ത സ്ഥിതിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം.

കൂടുതൽ വിമാനക്കമ്പനികൾ ഇപ്പോൾ ഉഡാൻ പദ്ധതിയുടെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ കൂടുതൽ വിമാനക്കമ്പനികൾക്ക് നൽകാനുള്ള തുക വ്യോമയാന മന്ത്രാലയത്തിന്റെ പക്കലില്ല.

കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതി പ്രതിസന്ധിയിൽ

സർവീസ് തുടങ്ങുന്നതു മുതൽ മൂന്നു വർഷത്തേക്കാണ് വിമാനക്കമ്പനികൾക്ക് സർക്കാർ വിജിഎഫ് നൽകുന്നത്. വിജിഎഫ് തുകയുടെ 80 ശതമാനം കേന്ദ്രവും 20 ശതമാനം സംസ്ഥാന സർക്കാരുകളുമാണ് വഹിക്കേണ്ടത്.

ആദ്യ ഘട്ടത്തിൽ 70 വിമാനത്താവളങ്ങളിലായി 128 റൂട്ടുകളിലാണ് ഉഡാൻ പദ്ധതി പ്രകാരം സർവീസുകൾ നടത്തുന്നത്.

malayalam.goodreturns.in

English summary

Civil aviation ministry may face funding crunch for UDAN

With more routes set to be operational under UDAN, the civil aviation ministry is likely to face paucity of funds in providing viability gap funding to participating airlines, according to a senior official.
Story first published: Monday, December 18, 2017, 17:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X