ഓറഞ്ച് കാൻഡി, ടോഫീസ്, മധുരപലഹാരങ്ങൾ, ആസിഡ് പോപ്സ് തുടങ്ങി ബ്രിട്ടീഷ് ഇന്ത്യയിൽ ആരംഭിച്ച . പാർലി എന്ന പേര് ഇന്ന് ഇന്ത്യയിലെ ഗ്ലൂക്കോസ് ബിസ്കറ്റുകളുടെ അവസാനവാക്കാണ്. ഇപ്പോഴത്തെ ബില്ല്യൺ ഡോളർ സാമ്രാജ്യത്തിലെ പാർലെ ഗ്രൂപ്പിന്റെ വിജയത്തിനു പിന്നിൽ മോഹൻലാൽ ചൗഹാനാണ്.

കമ്പനിയുടെ ബിസിനസ്സ് ഇന്ന് പാർലെ പ്രോഡക്റ്റ്സ്, ആയും പാർൾ അഗ്റോ ആൻഡ് പാർലെ ബിസ്ലറി പ്രോഡക്റ്റ്സായും വേർതിരിച്ചിട്ടുണ്ട്. പാർലെ ഗ്രൂപ്പിറെതു കുടുംബ ബിസിനസ്സ് തന്നെയാണ് . വര്ഷങ്ങളുടെ പാരമ്പര്യമുള്ള ബിസിനസ്സിന്റെ തലവവൻ മോഹൻലാൽ ചൗഹാന്റെ മുത്തച്ഛനായിരുന്നു . കാലം കടന്നു പോയപ്പോൾ ബിസിനസ്സിന്റെ പാരമ്പര്യം മക്കളായ ജയന്തിലാലിനും മധുകർ ചൗഹാനുമായി കൈമാറ്റം ചെയ്യപ്പെട്ടു. വിഭജനത്തിനുശേഷം ഈ മൂന്ന് കുടുംബങ്ങളാണ് പാർലി ബിസിനസ്സ് നോക്കി നടത്തുന്നത് .
പാർലെ പ്രോഡക്ട്സ്: - അജയ്, വിജയ്, ശരത്, അനുപ് ചൗഹാൻ (കസിൻസ്)
പാർലേ പാർലെ ബിസ്ലറി: - രമേഷ് ചൗഹാൻ, ഭാര്യ സൈനാബ് ചൗഹാൻ & മകൾ ജയന്തി ചൗഹാൻ
പാർലേ ആഗ്രോ: - പ്രകാശ് ചൗഹാനും അദ്ദേഹത്തിന്റെ മൂന്നു പെൺമക്കളും [ഷൗന, അലിഷ, നാദിയ]
മോഹൻലാൽ ചൗഹാൻ
1900 കളിലാണ് ഗ്രൂപ് ബിസിനസിന്റെ തുടക്കം . ഇന്ത്യ അതിന്റെ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുമ്പോൾ, മുംബയിൽ നിന്നും ഗുജറാത്തിലെ വൽസാഡിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലേക്ക് ഒരു പന്ത്രണ്ടു വയസ്സുകാരൻ വന്നു. അവന്റെ പേര് മോഹൻലാൽ ചൗഹാൻ എന്നായിരുന്നു. അവന്റെ അന്നത്തെ ഏറ്റവും വലിയ മോഹം തയ്യൽ പഠിക്കുക എന്നതായിരുന്നു . ആ ആഗ്രഹം അവൻ നേടിയെടുക്കുകയും പതിനെട്ടു വയസ്സിൽ മുംബൈയിലെ ഒരു കട നോക്കി നടത്താൻ ആരംഭിക്കുകയും ചെയ്തു . അതിൽ നിന്നും പണം ലഭിക്കുകയും പിന്നീട് മോഹൻലാൽ ആൻഡ് കോ, ചിമ്പ ദാൾലാബ് എന്നീ പേരുകളിൽ രണ്ട് കടകൾ തുറക്കുകയും ചെയ്തു അദ്ദേഹം .
"ഫ്രീഡം ഫ്രം ബ്രിട്ടീഷ് കാമ്പയിൻ".
ബിസിനസ് ക്രമേണ പടിപടിയായി വളരാൻ തുടങ്ങി. നിയമപ്രകാരം; തുടക്കത്തിൽ യുദ്ധത്തിൽ പങ്കെടുക്കുന്ന പട്ടാളക്കാർക്ക് മാത്രമേ ബിസ്ക്കറ്റ് നിർമ്മിക്കാൻ സാധിച്ചുള്ളൂ, പാർലെ ബിസ്ക്കറ്റ് ആഭ്യന്തരമായും അന്തർദേശീയമായും ഉപഭോക്താക്കൾക്ക് വിൽക്കാനും കഴിഞ്ഞിരുന്നില്ല.
എന്നിരുന്നാലും; , പാർലെക്കു (മുമ്പ് ഗ്ലുവോ അറിയപ്പെട്ടിരുന്നു ) ബിസിനസ്സിൽ സംഭവിച്ച അവരുടെ തെറ്റുകൾ പഠിക്കാൻ അവസരം ലഭിച്ചു, പിന്നീട് ബ്രിട്ടീഷുകാർ 1947 ൽ ഇന്ത്യ വിട്ട് പോയപ്പോൾ . വലിയ അവസരങ്ങൾ അവരുടെ വാതിലുകൾ മുട്ടി! ഇന്ത്യൻ ഉപപോക്താക്കൾക്കായി അവർ ബിസ്‌ക്കറ്റുകൾ അവതരിപ്പിച്ചു എന്ന് മാത്രമല്ല , "ഫ്രീഡം ഫ്രം ബ്രിട്ടീഷ് കാമ്പയിൻ". എന്ന ഒരു പരസ്യ പ്രചാരണം കൂടെ അതിനൊപ്പം നടത്തി .
പാർലെ ഗ്രൂപ് വിഭജിക്കപ്പെട്ടു
അങ്ങനെ ചെറിയ കാലം കൊണ്ട് പാർലെ എല്ലാ വീടുകളിലെയും ഇഷ്ട ബിസ്ക്കറ്റ് ആയി മാറി . 1959 ൽ 'ബറോഡ ബാറ്റിൽ കമ്പനി' എന്ന പേരിൽ പിന്നീട് "പാർലെ അഗ്റോ" പാനീയങ്ങളുടെ പ്രവർത്തനങ്ങളും അവർ ആരംഭിച്ചു.എന്നാൽ കാര്യങ്ങൾ അതുപോലും നിലനിന്നില്ല പ്രതീക്ഷിക്കാത്ത പലതും സംഭവിച്ചു , ചില കാരണങ്ങളാൽ 1961 ൽ; പാർലെ ഗ്രൂപ് വിഭജിക്കപ്പെട്ടു ; . മോഹൻലാൽ ചൗഹാന്റെ പുത്രനായ ജയന്തിലാൽ ചൗഹാൻ അവരുടെ സോഫ്റ്റ് ഡ്രിങ്ക് ബിസിനസുകൾ ഏറ്റെടുത്തു. അജയ്, വിജയ്, ശരത്, അനുപ് ചൗഹാൻ എന്നിവർ ബിസ്കറ്റ് ഫാക്ടറി ഏറ്റെടുത്തു. അതിനുശേഷം പാർൾ ഗ്രൂപ്പ് രണ്ടു വ്യത്യസ്ത കമ്പനികളായി മാറി. പാർലെ പ്രൊഡക്ട്സ് & പാർലെ അഗ്രോ!
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications