ഓറഞ്ച് കാൻഡി, ടോഫീസ്, മധുരപലഹാരങ്ങൾ, ആസിഡ് പോപ്സ് തുടങ്ങി ബ്രിട്ടീഷ് ഇന്ത്യയിൽ ആരംഭിച്ച . പാർലി എന്ന പേര് ഇന്ന് ഇന്ത്യയിലെ ഗ്ലൂക്കോസ് ബിസ്കറ്റുകളുടെ അവസാനവാക്കാണ്. ഇപ്പോഴത്തെ ബില്ല്യൺ ഡോളർ സാമ്രാജ്യത്തിലെ പാർലെ ഗ്രൂപ്പിന്റെ വിജയത്തിനു പിന്നിൽ മോഹൻലാൽ ചൗഹാനാണ്.

കമ്പനിയുടെ ബിസിനസ്സ് ഇന്ന് പാർലെ പ്രോഡക്റ്റ്സ്, ആയും പാർൾ അഗ്റോ ആൻഡ് പാർലെ ബിസ്ലറി പ്രോഡക്റ്റ്സായും വേർതിരിച്ചിട്ടുണ്ട്. പാർലെ ഗ്രൂപ്പിറെതു കുടുംബ ബിസിനസ്സ് തന്നെയാണ് . വര്ഷങ്ങളുടെ പാരമ്പര്യമുള്ള ബിസിനസ്സിന്റെ തലവവൻ മോഹൻലാൽ ചൗഹാന്റെ മുത്തച്ഛനായിരുന്നു . കാലം കടന്നു പോയപ്പോൾ ബിസിനസ്സിന്റെ പാരമ്പര്യം മക്കളായ ജയന്തിലാലിനും മധുകർ ചൗഹാനുമായി കൈമാറ്റം ചെയ്യപ്പെട്ടു. വിഭജനത്തിനുശേഷം ഈ മൂന്ന് കുടുംബങ്ങളാണ് പാർലി ബിസിനസ്സ് നോക്കി നടത്തുന്നത് .
പാർലെ പ്രോഡക്ട്സ്: - അജയ്, വിജയ്, ശരത്, അനുപ് ചൗഹാൻ (കസിൻസ്)
പാർലേ പാർലെ ബിസ്ലറി: - രമേഷ് ചൗഹാൻ, ഭാര്യ സൈനാബ് ചൗഹാൻ & മകൾ ജയന്തി ചൗഹാൻ
പാർലേ ആഗ്രോ: - പ്രകാശ് ചൗഹാനും അദ്ദേഹത്തിന്റെ മൂന്നു പെൺമക്കളും [ഷൗന, അലിഷ, നാദിയ]
മോഹൻലാൽ ചൗഹാൻ
1900 കളിലാണ് ഗ്രൂപ് ബിസിനസിന്റെ തുടക്കം . ഇന്ത്യ അതിന്റെ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുമ്പോൾ, മുംബയിൽ നിന്നും ഗുജറാത്തിലെ വൽസാഡിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലേക്ക് ഒരു പന്ത്രണ്ടു വയസ്സുകാരൻ വന്നു. അവന്റെ പേര് മോഹൻലാൽ ചൗഹാൻ എന്നായിരുന്നു. അവന്റെ അന്നത്തെ ഏറ്റവും വലിയ മോഹം തയ്യൽ പഠിക്കുക എന്നതായിരുന്നു . ആ ആഗ്രഹം അവൻ നേടിയെടുക്കുകയും പതിനെട്ടു വയസ്സിൽ മുംബൈയിലെ ഒരു കട നോക്കി നടത്താൻ ആരംഭിക്കുകയും ചെയ്തു . അതിൽ നിന്നും പണം ലഭിക്കുകയും പിന്നീട് മോഹൻലാൽ ആൻഡ് കോ, ചിമ്പ ദാൾലാബ് എന്നീ പേരുകളിൽ രണ്ട് കടകൾ തുറക്കുകയും ചെയ്തു അദ്ദേഹം .
"ഫ്രീഡം ഫ്രം ബ്രിട്ടീഷ് കാമ്പയിൻ".
ബിസിനസ് ക്രമേണ പടിപടിയായി വളരാൻ തുടങ്ങി. നിയമപ്രകാരം; തുടക്കത്തിൽ യുദ്ധത്തിൽ പങ്കെടുക്കുന്ന പട്ടാളക്കാർക്ക് മാത്രമേ ബിസ്ക്കറ്റ് നിർമ്മിക്കാൻ സാധിച്ചുള്ളൂ, പാർലെ ബിസ്ക്കറ്റ് ആഭ്യന്തരമായും അന്തർദേശീയമായും ഉപഭോക്താക്കൾക്ക് വിൽക്കാനും കഴിഞ്ഞിരുന്നില്ല.
എന്നിരുന്നാലും; , പാർലെക്കു (മുമ്പ് ഗ്ലുവോ അറിയപ്പെട്ടിരുന്നു ) ബിസിനസ്സിൽ സംഭവിച്ച അവരുടെ തെറ്റുകൾ പഠിക്കാൻ അവസരം ലഭിച്ചു, പിന്നീട് ബ്രിട്ടീഷുകാർ 1947 ൽ ഇന്ത്യ വിട്ട് പോയപ്പോൾ . വലിയ അവസരങ്ങൾ അവരുടെ വാതിലുകൾ മുട്ടി! ഇന്ത്യൻ ഉപപോക്താക്കൾക്കായി അവർ ബിസ്‌ക്കറ്റുകൾ അവതരിപ്പിച്ചു എന്ന് മാത്രമല്ല , "ഫ്രീഡം ഫ്രം ബ്രിട്ടീഷ് കാമ്പയിൻ". എന്ന ഒരു പരസ്യ പ്രചാരണം കൂടെ അതിനൊപ്പം നടത്തി .
പാർലെ ഗ്രൂപ് വിഭജിക്കപ്പെട്ടു
അങ്ങനെ ചെറിയ കാലം കൊണ്ട് പാർലെ എല്ലാ വീടുകളിലെയും ഇഷ്ട ബിസ്ക്കറ്റ് ആയി മാറി . 1959 ൽ 'ബറോഡ ബാറ്റിൽ കമ്പനി' എന്ന പേരിൽ പിന്നീട് "പാർലെ അഗ്റോ" പാനീയങ്ങളുടെ പ്രവർത്തനങ്ങളും അവർ ആരംഭിച്ചു.എന്നാൽ കാര്യങ്ങൾ അതുപോലും നിലനിന്നില്ല പ്രതീക്ഷിക്കാത്ത പലതും സംഭവിച്ചു , ചില കാരണങ്ങളാൽ 1961 ൽ; പാർലെ ഗ്രൂപ് വിഭജിക്കപ്പെട്ടു ; . മോഹൻലാൽ ചൗഹാന്റെ പുത്രനായ ജയന്തിലാൽ ചൗഹാൻ അവരുടെ സോഫ്റ്റ് ഡ്രിങ്ക് ബിസിനസുകൾ ഏറ്റെടുത്തു. അജയ്, വിജയ്, ശരത്, അനുപ് ചൗഹാൻ എന്നിവർ ബിസ്കറ്റ് ഫാക്ടറി ഏറ്റെടുത്തു. അതിനുശേഷം പാർൾ ഗ്രൂപ്പ് രണ്ടു വ്യത്യസ്ത കമ്പനികളായി മാറി. പാർലെ പ്രൊഡക്ട്സ് & പാർലെ അഗ്രോ!
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
