ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിക്കെതിരെ അമേരിക്കന്‍ കോടതി 417 മില്ല്യണ്‍ ഡോളര്‍ പിഴ ചുമത്തി.
കാൻസറുണ്ടാക്കുമെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിക്കെതിരെ അമേരിക്കന്‍ കോടതി 417 മില്ല്യണ്‍ ഡോളര്‍ പിഴ ചുമത്തി. അര്‍ബുദ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉത്പന്നത്തില്‍ പതിച്ചില്ലെന്ന കാരണംകാട്ടി അറുപത്തിരണ്ടുകാരി ഫയല്‍ചെയ്ത കേസിലാണ് കമ്പനിക്കെതിരെ കോടതിവിധി. ബാബാ രാംദേവിനോട് ഏറ്റുമുട്ടാനൊരുങ്ങി ശ്രീ ശ്രീ രവിശങ്കർ; പതഞ്ജലിക്ക് വെല്ലുവിളിയായ് തത്വ
പരാതിക്കാരി
ഇവ എക്കേവേരിയ എന്ന സ്ത്രീയാണ് ജോണ്സണ് ആന്‍ഡ് ജോണ്‍സണെതിരെ പരാതി നല്‍കിയത്. അണ്ഡാശയ ക്യാന്‍സര്‍ വന്നതിനെ തുടര്‍ന്നാണ് എക്കേവേരിയ പരാതി നല്കാന് തീരുമാനിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി ജോണ്സണ് ആന്‍ഡ് ജോണ്സണ് ഉത്പ്പന്നങ്ങളാണ് താന്‍ ഉപയോഗിച്ചിരുന്നതെന്ന് എക്കേവേരിയ പറഞ്ഞു. അഭിനയം മാത്രമല്ല ഇവരുടെ തൊഴിൽ; മലയാളത്തിലെ കാശു വാരുന്ന നായികമാർ ഇവരാണ്
മുന്നറിയിപ്പ് പതിച്ചില്ല
ഉത്പന്നത്തില്‍ മുന്നറിയിപ്പ് പതിച്ചിരുന്നെങ്കില്‍ താന്‍ ഇത്രകാലം അത് ഉപയോഗിക്കില്ലായിരുന്നുവെന്ന് എക്കേവേരിയ കോടതിയില്‍ പറഞ്ഞു. പൗഡര്‍ അമിതമായി ഉപയോഗിച്ചാല്‍ അര്‍ബുദമുണ്ടാകുമെന്നറിഞ്ഞിട്ടും കമ്പനി അത് മറച്ചുവെച്ചുകൊണ്ടാണ് ഇത്രയുംകാലം ഉത്പന്നങ്ങള്‍ വിറ്റഴിച്ചതെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. ധോണിയും ബിസിനസ്സിലേയ്ക്ക്...സെവൻസ് ബ്രാൻഡ് സ്വന്തമാക്കാൻ യുവാക്കളുടെ തിരക്ക്
ശാസ്ത്രീയമായി തെളിഞ്ഞു
ജോണ്സണ് ആന്‍ഡ് ജോണ്സണ് ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ടാല്‍ക്ക് എന്ന വസ്തുവാണ് ക്യാന്‍സറിന് ഹേതുവാകുന്നത്. പൊതുവേ മിക്ക കമ്പനികളും സൗന്ദര്യ വര്‍ദ്ധക ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുവാണ് ടാല്‍ക്ക്. നിതാ അംബാനിയുടെ ഫോണിന്റെ വില കേട്ടാൽ ഞെട്ടും!!! ഒന്നും രണ്ടുമല്ല 315 കോടി!!!
സ്ഥിരമായി ഉപയോഗിച്ചാൽ
സ്ഥിരമായി ജോണ്സണ് ഉത്പന്നങ്ങള്‍ ഉപയോഗിച്ചതാണ് രോഗകാരണമായതെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 70 മില്ല്യണ്‍ ഡോളര്‍ പരാതിക്കാരിയ്ക്ക് നഷ്ടപരിഹാരമായും, 347 മില്ല്യണ്‍ ഡോളര്‍ ശിക്ഷയായും കൊടുക്കണമെന്നാണ് കോടതി ഉത്തരവ്. താജിന്റെ ഫോട്ടോയെടുത്താൽ ഇനി വലിയ വില കൊടുക്കേണ്ടി വരും!!!
കനത്ത തിരിച്ചടി
ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ കമ്പനികളിലൊന്നാണ് ജോണ്സണ് ആന്‍ഡ് ജോണ്സണ്. മരുന്നുനിര്‍മ്മാണ മേഖലയിലെ ബഹുരാഷ്ട്ര ഭീമനായ ജോണ്സണ് ആന്‍ഡ് ജോണ്സണ് കനത്ത തിരിച്ചടിയാണ് ഈ കോടതി വിധി. തമിഴ് വനിതകള്‍ മാസാണ് തകര്‍ക്കുന്നു,കേരളത്തിലെ സ്ത്രീകളും മോശമല്ല
അപ്പീലിനൊരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ
വിധിക്കെതിരെ അപ്പീല്‍ പോകുവാനൊരുങ്ങുകയാണ് കമ്പനി. നിലവില്‍ കമ്പനിക്കെതിരെ മൂവായിരത്തിലധികം കേസുകള്‍ വിവിധ രാജ്യങ്ങളിലായുണ്ട്. നേരത്തെ അമേരിക്കന്‍ സ്വദേശിനിയായ മറ്റൊരു യുവതി നല്കിയ പരാതിയില്‍ 110 മില്യണ്‍ ഡോളര്‍ പിഴ കോടതി വിധിച്ചിരുന്നു. ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യം ഇനി ഇവരുടെ കൈകളില്‍
malayalam.goodreturns.in
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications