ചെറുകാറുകളുടെ സെസിൽ മാറ്റമില്ല. എന്നാൽ ഇടത്തരം കാറുകളുടെ സെസ് രണ്ട് ശതമാനം വർദ്ധിപ്പിച്ചു.
ചെറുകാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വസിക്കാം. ഹൈബ്രിഡ് കാറുകൾ, ചെറു കാറുകൾ എന്നിവയുടെ സെസിൽ മാറ്റമില്ലെന്ന് ജിഎസ്ടി കൗൺസിൽ അറിയിച്ചു. 13 സീറ്റുള്ള വാഹനങ്ങൾക്കും നിരക്കിൽ മാറ്റമില്ല.
എന്നാൽ ഇടത്തരം കാറുകൾക്ക് രണ്ട് ശതമാനം അധികം സെസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ഈ വിഭാഗത്തിൽപ്പെട്ട കാറുകളുടെ വില വർദ്ധിക്കും.

ചെറുകാറുകൾക്ക് നിലവിലുള്ള നികുതി 28 ശതമാനമാണ്. ഇതേ നിരക്ക് തന്നെയാകും ഇനിയും തുടരുക. ഇടത്തരം കാറുകൾക്ക് നിലവിൽ നികുതി 28 ശതമാനവും സെസ് 15 ശതമാനവുമാണ്.ആഡംബര കാറുകൾക്ക് അഞ്ച് ശതമാനമാണ് സെസ് വർദ്ധനവ്. ഇത് വിലയിൽ വൻ വർദ്ധനവുണ്ടാക്കും.
പുതുക്കിയ സെസ് നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിപണിയിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ജൂലൈ ഒന്നിന് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതിന് ശേഷം എസ്.യു.വികള്‍ക്ക് 1.1 ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ വില കുറഞ്ഞിട്ടുണ്ട്. സെസ് വര്‍ദ്ധിക്കുന്നതോടെ ഇത് ഇല്ലാതാകും. വില പഴയതിന് തുല്യമാകും
malayalam.goodreturns.in
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications