മുംബൈ: ഇന്ത്യയില്‍ നിന്ന് 1500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ. ആഗോള തലത്തില്‍ നടക്കുന്ന റിസ്ട്രെക്ചറിംഗ് നടപടികളുടെ ഭാഗമായാണ് നോക്കിയയുടെ പുതിയ തീരുമാനം. ഇത്രനാള്‍ ഇവര്‍ക്കായി ചെലവഴിച്ച തുക ഇനി മുതല്‍ റിസര്‍ച്ചിനും ഡെവലപ്പ്മെന്റിനും ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്പനിയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പുതിയ തീരുമാനം ഇന്ത്യ അടക്കം ആഗോളതലത്തില്‍ നോക്കിയയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും.

അതേസമയം, പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ കമ്പനി ആരംഭിച്ചേക്കുമെന്നാണ് സൂചന. ഇക്കാര്യത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും വ്യക്തമാക്കാനാവില്ലെന്നും അദികം വൈകാതെ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് നോക്കിയയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
നോക്കിയയ്ക്ക് നിലവില്‍ ഏഷ്യാപസഫിക്ക് റീജിയണില്‍ 20511 ജീവനക്കാരാണുള്ളത്. ഇതില്‍ 15000 അധികം പേരും ജോലി ചെയ്യുന്നത് ഇന്ത്യയിലാണ്. ബംഗളൂരു, ചെന്നൈ, നോയിഡ, ഗുഡ്ഗാവ്, മുംബൈ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. കൂടാതെ രാജ്യത്തെ 26 നഗരങ്ങളില്‍ കമ്പനിക്ക് പ്രോജക്ട് ഓഫീസുകളുമുണ്ട്. നോയിഡയില്‍ പ്രവര്‍ത്തിക്കുന്നത് ഗ്ലോബല്‍ സര്‍വീസ് ഡെലിവറി സെന്ററുകളാണ്. ഇവിടെ മാത്രം 4200 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
