സത്യ നാദെല്ല ബിസിനസ് ഫോർച്യൂൺ പട്ടികയിൽ ഒന്നാമത് എത്തി, ബിസിനസ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരമാണ്സത്യ നാദെല്ലയെ തേടിയെത്തിയത്. മൈക്രോസോഫ്റ്റിനെ 2014 മുതൽ നയിക്കുന്ന വ്യക്തിയാണ് സത്യ നാദെല്ല. ഇന്ത്യൻ വംശജനാണ് സത്യ നാദെല്ല. നിലവിൽ മൈക്രോസോഫ്റ്റ് സിഇഒയാണ് ഇദ്ദേഹം.
അരിസ്റ്റ നെറ്റ്വർക്ക് മേധാവി ജയശ്രീ ഉള്ളാൽ 18 ആം സ്ഥാനത്താണാ ഉള്ളത് , കൂടാതെ മാസ്റ്റർ കാർഡ് സിഇഒ അജയ് ബെംഗ 8 ആം സ്ഥാനത്തും എത്തി. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മികച്ച വഴിയിലൂടെ വിജയം കൊയ്ത 20 പേരാണ് പട്ടികയിൽ കടന്നുകൂടുക. തിരഞ്ഞെടുക്കപ്പെട്ട ബംഗയും ഉല്ലാലും ഇന്ത്യൻ വംശജരാണ്, കൂടാതെ 2014 ൽ മൈക്രോസോഫ്റ്റിനെ നയിക്കാൻ അദ്ദേഹത്തെ തിരഞ്ഞെടുക്കവേ സർപ്രൈസ് ചോയ്സെന്നാണ് വിശേഷിപ്പിച്ചതെന്നും വ്യക്തമാക്കി.

കൂടാതെ ധനകാര്യ മേഖലയിലെ ഏറ്റവും പ്രശസ്തവും വിജയകരവുമായ സ്ഥാപനമാക്കി മാറ്റിയെടുക്കാൻ കഴിഞ്ഞതിനാണ് അജയ് ബെംഗ തിരഞെഞെടുക്കപ്പെട്ടതെന്ന് ഫോർച്യൂൺ ജൂറി അഭിപ്രായപ്പെട്ടു. മികച്ച നേതൃത്വ ശൈലിയുള്ളയാളാണ് നാദെല്ലയെന്നും സ്വന്തം മാനേജ്മെന്റ് ടീമിലെ 3 പേരെ കഴിവുള്ളവരാക്കി മാറ്റിയെടുത്തു നിയമപരമായ കാര്യങ്ങളുടെ ചുമതലയുള്ള ബ്രാഡ് സ്മിത്ത്, ചീഫ് പീപ്പിൾ ഓഫീസർ കാതറീൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആമി ഹൂഡ് എന്നിവരെയാണ് തന്റെ നേതൃ പാടവം ഉപയോഗിച്ച് അദ്ദേഹം ഏറ്റവും കഴിവുള്ളഴവരാക്കി മാറ്റിയെടുത്തത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications